ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണെന്നും രണ്‍ബീറും കുടുംബവും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂര്‍വ്വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ജയ് മാതാ ദീ എന്ന് വിളിക്കുകയും ചെയ്തുവെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്
പാർലിമെൻ്റ് സെഷൻ തുടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രിക്ക് വാ തുറക്കാൻ ഒരു സന്ദർഭം വേണമായിരുന്നു. അവിടെ നടക്കുന്ന ക്രൂരതകൾ എപ്പോൾ ലോകം അറിയണം എന്നത് പോലും അവർ തന്നെയാണ് തീരുമാനിക്കുന്നത്.
ഒരു പ്ലേറ്റില്‍ റൊട്ടിയും പരിപ്പുകറിയും ചോറുമായി റോഡിലിറങ്ങി വാഹനത്തില്‍ പോകുന്നവരെയും കാല്‍നട യാത്രക്കാരെയുമെല്ലാം വിളിച്ചുകൂട്ടിയാണ് മനോജ് കുമാര്‍ പരാതി പറയുന്നത്.
ഹലോ സൗമ്യാ, നിനക്ക് സുഖമാണോ. നിനക്ക് ഒന്നും സംഭവിക്കില്ല. സോറി കണ്ണാ കൊവിഡിന്റെ സാഹചര്യമായതിനാല്‍ എനിക്ക് നിന്നെ നേരില്‍ വന്ന് കാണാന്‍ സാധിക്കില്ല. മാത്രമല്ല എനിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെ വന്ന് കാണുമായിരുന്നു. ധൈര്യമായിരിക്കു